akshaya balakrishnan aalipazham
Abstract
ചക്രവാളങ്ങളിൽ ഒന്നിക്കും
ഭൂമിയും ആകാശവുമാണ്
ഇന്ന് എന്റെ പ്രതീക്ഷ
നീയാം ആകാശവും
ഞാനാം ഭൂമിയും
ചക്രവാളത്തിൽ ഒന്നിക്കും
എന്ന പ്രതീക്ഷ.
പണം
അരുത്, വരരുത്...
മാറ്റം
പ്രിയപ്പെട്ടവ...
അപരിചിതർ
എന്റെ കണ്ണനോട...
മാതൃത്വം
യാത്ര
എന്റെ ഏട്ടൻ
പെണ്ണേ നിന്നോ...
"പാവ"മെന്ന് വിശ്വസിച്ച് നടന്നു.. "പാവ"മെന്ന് വിശ്വസിച്ച് നടന്നു..
ഓർക്കുക, മനമേ മതം മനുഷ്യനെ മറക്കും മൃഗം. ഓർക്കുക, മനമേ മതം മനുഷ്യനെ മറക്കും മൃഗം.
അല്ലെങ്കിലും ശാസ്ത്രം പഠിച്ചവർ ആരോടും ഒന്നും പറയാറില്ലലോ അല്ലെങ്കിലും ശാസ്ത്രം പഠിച്ചവർ ആരോടും ഒന്നും പറയാറില്ലലോ
വീണ്ടും ഞാനൊരു ദേശസഞ്ചാരി സ്വപ്നങ്ങൾ ഒരു സഞ്ചിയിലാക്കി ദൂരങ്ങൾ കിഴടക്കാം വീണ്ടും ഞാനൊരു ദേശസഞ്ചാരി സ്വപ്നങ്ങൾ ഒരു സഞ്ചിയിലാക്കി ദൂരങ്ങൾ കിഴടക്കാം
ഞാനാരെന്നും ഞാൻ മറന്നു കഴിഞ്ഞു. ഞാനാരെന്നും ഞാൻ മറന്നു കഴിഞ്ഞു.
മരണത്തിന് എന്ത് വില? മരണത്തിന് എന്ത് വില?
വയസ്സേറി പോകും ജന്മദിനം ഓർക്കുമ്പോൾ സന്തോഷം. വയസ്സേറി പോകും ജന്മദിനം ഓർക്കുമ്പോൾ സന്തോഷം.
നല്ലൊരു മനുഷ്യനാവാൻ കഴിയട്ടെ നിനക്ക് നല്ലൊരു മനുഷ്യനാവാൻ കഴിയട്ടെ നിനക്ക്
സുന്ദരിയാം മൂവന്തിയെ കണ്ടതിൻപിറകേ വന്നെത്തി കളിവള്ളം പോൽ ശശിന്ദ്രനും സുന്ദരിയാം മൂവന്തിയെ കണ്ടതിൻപിറകേ വന്നെത്തി കളിവള്ളം പോൽ ശശിന്ദ്രനും
ചോദ്യവും ഉത്തരവും പ്രണയത്തിൽ ഇണപിരിയാത്ത കൂട്ടുകാരാണ്! ചോദ്യവും ഉത്തരവും പ്രണയത്തിൽ ഇണപിരിയാത്ത കൂട്ടുകാരാണ്!
നക്ഷത്ര ലോകത്തേക്കൊരു യാത്ര പോകാൻ കുറിമാനം വന്നണഞ്ഞു . നക്ഷത്ര ലോകത്തേക്കൊരു യാത്ര പോകാൻ കുറിമാനം വന്നണഞ്ഞു .
കൃത്യമായ വരിയകലം പാലിക്കുന്നുണ്ടവർ ഒരിക്കലെങ്കിലും ഒറ്റപ്പെട്ടു പോവാത്തവര്‍ കൃത്യമായ വരിയകലം പാലിക്കുന്നുണ്ടവർ ഒരിക്കലെങ്കിലും ഒറ്റപ്പെട്ടു പോവാത്തവര്‍
കനവിലെങ്കിലും കടന്നുവന്നീടുവാൻ കവിത പോലെന്തോ ഞാനും കുറിച്ചിടാം കനവിലെങ്കിലും കടന്നുവന്നീടുവാൻ കവിത പോലെന്തോ ഞാനും കുറിച്ചിടാം
എല്ലാം ഞാനറിഞ്ഞത് ഇന്നലെയാണല്ലോ സഖേ! എല്ലാം ഞാനറിഞ്ഞത് ഇന്നലെയാണല്ലോ സഖേ!
ഒന്നിനുമല്ലാതെ പൂക്കുക ഒരുവേള ശലഭമൊന്നു വിരുന്നെത്താം ഒന്നിനുമല്ലാതെ പൂക്കുക ഒരുവേള ശലഭമൊന്നു വിരുന്നെത്താം
പട്ടിണി പാവങ്ങളുടെയും ദുരിത- പുസ്തകമായിരുന്നു അവളുടെ കവിതകൾ പട്ടിണി പാവങ്ങളുടെയും ദുരിത- പുസ്തകമായിരുന്നു അവളുടെ കവിതകൾ
സമ്പൂർണ്ണസാക്ഷരമെന്നുവാഴ്ത്ത - പ്പെട്ടപ്പോഴൊക്കെയും നിറഞ്ഞനിലാവിൽ പാറിക്കളിക്കുന്ന കുഞ്ഞുപൂമ്പാറ... സമ്പൂർണ്ണസാക്ഷരമെന്നുവാഴ്ത്ത - പ്പെട്ടപ്പോഴൊക്കെയും നിറഞ്ഞനിലാവിൽ പാറിക്കളിക്...
മുന്നിൽ തുറന്നപുസ്തകത്തിൽ വരികൾ ചെറുതാകുന്നതും വലുതാകുന്നതും ഞാനറിഞ്ഞു, മുന്നിൽ തുറന്നപുസ്തകത്തിൽ വരികൾ ചെറുതാകുന്നതും വലുതാകുന്നതും ഞാനറിഞ്ഞു,
പകലിനെപ്പോലിരുട്ടും, ഇരുട്ട് പോൽ പകലും സത്യമതെന്നറിയുന്ന തിങ്കളോ, പകലിനെപ്പോലിരുട്ടും, ഇരുട്ട് പോൽ പകലും സത്യമതെന്നറിയുന്ന തിങ്കളോ,
പശിയടക്കാൻ പാശങ്ങൾ നെയ്യും എട്ടുകാലികളീയിരുകാലികളേക്കാളെത്രയോ ശ്രേഷ്ഠർ . പശിയടക്കാൻ പാശങ്ങൾ നെയ്യും എട്ടുകാലികളീയിരുകാലികളേക്കാളെത്രയോ ശ്രേഷ്ഠർ .