Krishnakishor E
Tragedy Fantasy
ഗതിയില്ലാ ദേഹവുമില്ല
ഗതികേടിൻ നേരമോഴിച്ചാൽ
വകതിരിവത് തോനെ ഇല്ല
പലരുരുവിടും പദായാത്രകളിൽ
പല നാളായ് വഴിമുട്ടിയതും വിലപേശൽ തീണ്ടിയുമില്ലാ-
തകലുവതോ ആത്മാവായി.
ഇരുപത്തി - യാ...
നാളെയുടെ സ്വപ...
ശരിയും തെറ്റു...
ഇന്നലെ
പെൻസിൽ
കഥ തുടരും
നാലണ
ആഗ്രഹം
ആത്മാവ്
മലരാണ് പ്രണയം
നെഞ്ചകം നീറുന്നു മകനേ ഈയമ്മതന് ദുര്വ്വിധിയിന്നീ പാതകം ചെയ്യിപ്പൂ. നെഞ്ചകം നീറുന്നു മകനേ ഈയമ്മതന് ദുര്വ്വിധിയിന്നീ പാതകം ചെയ്യിപ്പൂ.
താതൻ വിധിയോട് മല്ലിട്ട് വിട പറഞ്ഞിരിക്കുന്നു. താതൻ വിധിയോട് മല്ലിട്ട് വിട പറഞ്ഞിരിക്കുന്നു.
സാക്ഷി ഞാൻ മാത്രമെൻ കൂട്ടരേ സാക്ഷി ഞാൻ മാത്രമെൻ കൂട്ടരേ
കാലവർഷം വരാതെപിണങ്ങിപ്പോയ്! കാലവർഷം വരാതെപിണങ്ങിപ്പോയ്!
ഇനി ഞാനൊരു നക്ഷത്രമായി മാറി, ഇനി ഭീതിയില്ലാത്ത കണ്ണു ചിമ്മാം ഇനി ഞാനൊരു നക്ഷത്രമായി മാറി, ഇനി ഭീതിയില്ലാത്ത കണ്ണു ചിമ്മാം
അതിജീവനമാണ് എന്റെ പുസ്തകം അതിജീവനമാണ് എന്റെ പുസ്തകം
അവളിലൊരു നോവിൻ കടലിരമ്പുന്നു അവളിലൊരു നോവിൻ കടലിരമ്പുന്നു
വിശുദ്ധിയുടെ മരണകിടക്കയിൽ ആത്മാവിന്റെ നിലവിളി വിശുദ്ധിയുടെ മരണകിടക്കയിൽ ആത്മാവിന്റെ നിലവിളി
തണുപ്പിന് ,തണുപ്പായ്മുഖം പൂഴ്ത്തിയാ പൈതലിന്നുറക്കം .. തണുപ്പിന് ,തണുപ്പായ്മുഖം പൂഴ്ത്തിയാ പൈതലിന്നുറക്കം ..
ഇരുൾ തൻ സ്വരൂപം പുറത്തേക്കിടുന്നു, ഇരുണ്ടങ് കേറി കാഴ്ചകൾ മങ്ങി! ഇരുൾ തൻ സ്വരൂപം പുറത്തേക്കിടുന്നു, ഇരുണ്ടങ് കേറി കാഴ്ചകൾ മങ്ങി!
മിഴികൾക്ക് മുൻപിൽ കാണാം, ചേതനയറ്റ എന്റെ കുടുംബം! മിഴികൾക്ക് മുൻപിൽ കാണാം, ചേതനയറ്റ എന്റെ കുടുംബം!
മരണം, നമ്മുടെ മണിയറ പണിയുവാൻ വൈകുവതെന്തേ? മരണം, നമ്മുടെ മണിയറ പണിയുവാൻ വൈകുവതെന്തേ?
കരളിനുള്ളിലുറഞ്ഞ സ്വപ്നം കതിരിടാതെ മിഴി നിറക്കുന്നു കരളിനുള്ളിലുറഞ്ഞ സ്വപ്നം കതിരിടാതെ മിഴി നിറക്കുന്നു
തള൪ന്നുവീണുകേണുകൊണ്ട് പിടഞ്ഞുവീണൂ ത൯ മക൯... ! തള൪ന്നുവീണുകേണുകൊണ്ട് പിടഞ്ഞുവീണൂ ത൯ മക൯... !
എന്റെ രാത്രികൾ വെളിച്ചവും പകലുകൾ ഇരുട്ടുമായിതീർന്നിരിക്കുന്നു എന്റെ രാത്രികൾ വെളിച്ചവും പകലുകൾ ഇരുട്ടുമായിതീർന്നിരിക്കുന്നു
ഞാൻ നിന്റെ കൈപ്പിടിയിൽ ശ്വാസമറ്റ്, പ്രജ്ഞയറ്റ് മരവിച്ചു കിടന്നു. ഞാൻ നിന്റെ കൈപ്പിടിയിൽ ശ്വാസമറ്റ്, പ്രജ്ഞയറ്റ് മരവിച്ചു കിടന്നു.
മണ്ണിൻ്റെ സ്പന്ദനം അറിയുന്നോൻ , മാനുഷർ തൻ തുടിപ്പറിയുന്നോൻ മണ്ണിൻ്റെ സ്പന്ദനം അറിയുന്നോൻ , മാനുഷർ തൻ തുടിപ്പറിയുന്നോൻ
മലിനീകരണം അന്തരീക്ഷത്തിൽ മാത്രമല്ല, അന്തരാളങ്ങളിലും വഴിഞ്ഞു നിൽക്കുന്നു മലിനീകരണം അന്തരീക്ഷത്തിൽ മാത്രമല്ല, അന്തരാളങ്ങളിലും വഴിഞ്ഞു നിൽക്കുന്നു
ഊറിച്ചിരിച്ചു മഴുവോന്നു വീശി മരത്തിന്റെ കടക്കലും കുരങ്ങന്റെ കഴുത്തിലും ഊറിച്ചിരിച്ചു മഴുവോന്നു വീശി മരത്തിന്റെ കടക്കലും കുരങ്ങന്റെ കഴുത്തിലും