Jitha Sharun
Fantasy
കാറ്റിൽ ഉലഞ്ഞാടി
കാറ്റിനൊപ്പം പറന്നു
ഉയർന്നു താഴ്ന്നു
മഞ്ഞ പട്ട്
അഴകേറും മഞ്ഞ നിറം
കണ്ണിന്നാനന്ദം
സൂര്യകിരണങ്ങൾ
തൊട്ട് തലോടി
തെളിഞ്ഞ ജനാലക്കരികിൽ...
അമ്മൂമ്മ ജിത
പാവം
വേദന....
മാർച്ച്
പേന
ആ ബീച്ച് അടച്...
സമയം
കുഞ്ഞുമേഘങ്ങൾ
തണൽ മരം
ഒരു മുടക്ക്...
കണ്ടില്ലൊരാളിലും ആത്മാർത്ഥ സ്നേഹം കണ്ടതോ കാപട്യം നിറഞ്ഞ പുതിയ ലോകം കണ്ടില്ലൊരാളിലും ആത്മാർത്ഥ സ്നേഹം കണ്ടതോ കാപട്യം നിറഞ്ഞ പുതിയ ലോകം
ഭൂഗോളത്തിൽ ഞാൻ മാത്രമാകണം ഭൂഗോളത്തിൽ ഞാൻ മാത്രമാകണം
ഒരു പുഴ പിന്നെയും പാടുന്നുണ്ടിവിടെ ഒരു പുഴ പിന്നെയും പാടുന്നുണ്ടിവിടെ
പുതു സ്വപ്നങ്ങൾക്കായി കാത്തിരിക്കുന്നു. പുതു സ്വപ്നങ്ങൾക്കായി കാത്തിരിക്കുന്നു.
ആ രണ്ടു ചില്ല് കഷ്ണങ്ങൾ ബാല്യവും,കൗമാരവുമായി പ്രതിഫലിച്ചു. ആ രണ്ടു ചില്ല് കഷ്ണങ്ങൾ ബാല്യവും,കൗമാരവുമായി പ്രതിഫലിച്ചു.
ഭയന്നിട്ടെന്നവണ്ണം ഇന്ദുമുഖി പരിഭവം മറന്നെത്തിനോക്കി! ഭയന്നിട്ടെന്നവണ്ണം ഇന്ദുമുഖി പരിഭവം മറന്നെത്തിനോക്കി!
ജീവിച്ചിരുന്നതെന്നു ഓർമ്മപ്പെടുത്തി പിന്നെയും മറയുന്നൂ.. ഓർമ്മകൾ ജീവിച്ചിരുന്നതെന്നു ഓർമ്മപ്പെടുത്തി പിന്നെയും മറയുന്നൂ.. ഓർമ്മകൾ
നീണാൾ വാഴ്ക പ്രിയ സോദരി …നീണാൾ വാഴ്ക നീണാൾ വാഴ്ക പ്രിയ സോദരി …നീണാൾ വാഴ്ക
കൊതിപ്പിക്കുന്നൊരു ചിരിയും ചിരിയിൽ തിളങ്ങുന്നിരുകോമ്പല്ലുകളും.. ! കൊതിപ്പിക്കുന്നൊരു ചിരിയും ചിരിയിൽ തിളങ്ങുന്നിരുകോമ്പല്ലുകളും.. !
എൻറെയീ സ്വപ്നങ്ങളെ ഒരു ശലഭകോശത്തിനുള്ളിൽ കുടിയിരുത്തി ഞാൻ കാത്തിരിക്കട്ടെ എൻറെയീ സ്വപ്നങ്ങളെ ഒരു ശലഭകോശത്തിനുള്ളിൽ കുടിയിരുത്തി ഞാൻ കാത്തിരിക്കട്ടെ
ഉലകിൽ പണം തരും "യശസ്സ് " ഉലകിൽ പണം തരും "യശസ്സ് "
യാത്ര തുടങ്ങും മുൻപേയാരോ പറഞ്ഞു വിനോദയാത്രയാവണമിത് യാത്ര തുടങ്ങും മുൻപേയാരോ പറഞ്ഞു വിനോദയാത്രയാവണമിത്
എത്ര മനോഹരം എൻ കുടുംബം… എത്ര മനോഹരം എൻ കുടുംബം…
ചങ്ങായിക്കൂട്ടം എന്നൊരു സംഗമം ഓർമ്മകളെ പിന്നെയും ചേർത്ത് വച്ചൂ .... ചങ്ങായിക്കൂട്ടം എന്നൊരു സംഗമം ഓർമ്മകളെ പിന്നെയും ചേർത്ത് വച്ചൂ ....
ഋതുഭേദയാമത്തിൽ ചക്രവാള സീമയിൽ ഇമചിമ്മാതെയെന്നും നിൽപ്പൂ എൻ നക്ഷത്ര കുഞ്ഞുങ്ങൾ… ഋതുഭേദയാമത്തിൽ ചക്രവാള സീമയിൽ ഇമചിമ്മാതെയെന്നും നിൽപ്പൂ എൻ നക്ഷത്ര കുഞ്ഞുങ്ങൾ…
ഒരു മഴയായി മാറുമ്പോഴും ഞാനും കരയാറുണ്ട് ഒരു മഴയായി മാറുമ്പോഴും ഞാനും കരയാറുണ്ട്
ആയിരം കലങ്ങളിൽ അമ്മയ്ക്ക് പൊങ്കാല... ആയിരം കലങ്ങളിൽ അമ്മയ്ക്ക് പൊങ്കാല...
ചന്തംവിരിയുന്ന താരകൾ കണ്ടിട്ട്ചന്ദനംവഴിയുന്ന ഇന്ദുലേഖ ചന്തംവിരിയുന്ന താരകൾ കണ്ടിട്ട്ചന്ദനംവഴിയുന്ന ഇന്ദുലേഖ
വരികളിൽ വെന്തുതീരും വരെയും എനിക്കായ് അക്ഷരങ്ങൾ പുഞ്ചിരിച്ചു.. വരികളിൽ വെന്തുതീരും വരെയും എനിക്കായ് അക്ഷരങ്ങൾ പുഞ്ചിരിച്ചു..
നിനച്ചിരിപ്പുണ്ടു ഞാൻ മയക്കത്തിനുമപ്പുറത്താദ്യ സുഷുപ്തിക്കായി ! നിനച്ചിരിപ്പുണ്ടു ഞാൻ മയക്കത്തിനുമപ്പുറത്താദ്യ സുഷുപ്തിക്കായി !