Jitha Sharun
Abstract
ഘടികാരത്തിലെ സൂചിക്കും
ഹൃദയ സ്പന്ദനത്തിനും
ഒരേ താളമാണ് .
കാല പഴക്കത്തിന്റെ
താളം
ഒന്നിലും ലയനമില്ലാത്ത താളം.
അനിതര സദൃശമായ താളഭേദങ്ങൾ
രണ്ടിനും അനാദിയായ
മൗനം,
സ്പന്ദനത്തിനിടയിലെ മൌനം!
അമ്മൂമ്മ ജിത
പാവം
വേദന....
മാർച്ച്
പേന
ആ ബീച്ച് അടച്...
സമയം
കുഞ്ഞുമേഘങ്ങൾ
തണൽ മരം
ഒരു മുടക്ക്...
ഈ മിണ്ടിയൊഴിഞ്ഞ വാക്കുകൾ വീണ്ടും പറഞ്ഞു, പ്രിയപ്പെട്ട ജിയാ, എങ്ങനെയും ഒരു ദിവസം നിന്നെ തിരിച്ചറിയും ... ഈ മിണ്ടിയൊഴിഞ്ഞ വാക്കുകൾ വീണ്ടും പറഞ്ഞു, പ്രിയപ്പെട്ട ജിയാ, എങ്ങനെയും ഒരു ദിവസം ...
സോദരർ തൻ വീര്യത്തിനേകുന്നു ആയിരം അഭിവാദ്യങ്ങൾ. സോദരർ തൻ വീര്യത്തിനേകുന്നു ആയിരം അഭിവാദ്യങ്ങൾ.
ഞാനും ഒരു വൃക്ഷമായി പടരണം വളരണം, തണലേകണം , ജീവിതം നേടണം! ഞാനും ഒരു വൃക്ഷമായി പടരണം വളരണം, തണലേകണം , ജീവിതം നേടണം!
ജനിമൃതികൾക്കുള്ളിൽ ഞാൻ നുകർന്ന നോവ്!! ജനിമൃതികൾക്കുള്ളിൽ ഞാൻ നുകർന്ന നോവ്!!
നിറങ്ങൾ നൃത്തം ചെയ്യുന്നു നിറമുള്ള മനസ്സുകളിൽ നിറങ്ങൾ നൃത്തം ചെയ്യുന്നു നിറമുള്ള മനസ്സുകളിൽ
ഞാൻ നേടിയതൊന്നും ഇന്നെന്റെ തുണയായില്ല ഞാൻ നേടിയതൊന്നും ഇന്നെന്റെ തുണയായില്ല
വഞ്ചനയ്ക്ക് കനിവില്ല ക്ഷമയില്ല പ്രതിക്രിയ മാത്രം .. വഞ്ചനയ്ക്ക് കനിവില്ല ക്ഷമയില്ല പ്രതിക്രിയ മാത്രം ..
കാലത്തിൻ കർമഫലത്തിൽ എവിടെയോ മറന്നു വച്ചു തേടി ഞാൻ പോകുന്നെങ്ങോ കാലത്തിൻ കർമഫലത്തിൽ എവിടെയോ മറന്നു വച്ചു തേടി ഞാൻ പോകുന്നെങ്ങോ
നിശാശലഭങ്ങൾക്കുമുയരെ നിഴലും വെളിച്ചവുമിണ ചേർന്നു. നിശാശലഭങ്ങൾക്കുമുയരെ നിഴലും വെളിച്ചവുമിണ ചേർന്നു.
ഭാഗ്യനിർഭാഗ്യങ്ങൾക്കപ്പുറത്ത് നാം പരിശ്രമിക്കാനായ് മറന്നിരുന്നു... ഭാഗ്യനിർഭാഗ്യങ്ങൾക്കപ്പുറത്ത് നാം പരിശ്രമിക്കാനായ് മറന്നിരുന്നു...
തിരക്കായ് നിന്ന് തിരക്കായ് കൂട്ടി നിഴൽനാടകമാടുന്നവർ....! തിരക്കായ് നിന്ന് തിരക്കായ് കൂട്ടി നിഴൽനാടകമാടുന്നവർ....!
ഇപ്പോഴും ഇത്തിക്കണ്ണികൾ ചൂടുംചൂരും തിരയുന്നു ഇപ്പോഴും ഇത്തിക്കണ്ണികൾ ചൂടുംചൂരും തിരയുന്നു
കൃത്യമായ വരിയകലം പാലിക്കുന്നുണ്ടവർ ഒരിക്കലെങ്കിലും ഒറ്റപ്പെട്ടു പോവാത്തവര്‍ കൃത്യമായ വരിയകലം പാലിക്കുന്നുണ്ടവർ ഒരിക്കലെങ്കിലും ഒറ്റപ്പെട്ടു പോവാത്തവര്‍
കനവിലെങ്കിലും കടന്നുവന്നീടുവാൻ കവിത പോലെന്തോ ഞാനും കുറിച്ചിടാം കനവിലെങ്കിലും കടന്നുവന്നീടുവാൻ കവിത പോലെന്തോ ഞാനും കുറിച്ചിടാം
എല്ലാം ഞാനറിഞ്ഞത് ഇന്നലെയാണല്ലോ സഖേ! എല്ലാം ഞാനറിഞ്ഞത് ഇന്നലെയാണല്ലോ സഖേ!
ഒന്നിനുമല്ലാതെ പൂക്കുക ഒരുവേള ശലഭമൊന്നു വിരുന്നെത്താം ഒന്നിനുമല്ലാതെ പൂക്കുക ഒരുവേള ശലഭമൊന്നു വിരുന്നെത്താം
പട്ടിണി പാവങ്ങളുടെയും ദുരിത- പുസ്തകമായിരുന്നു അവളുടെ കവിതകൾ പട്ടിണി പാവങ്ങളുടെയും ദുരിത- പുസ്തകമായിരുന്നു അവളുടെ കവിതകൾ
സമ്പൂർണ്ണസാക്ഷരമെന്നുവാഴ്ത്ത - പ്പെട്ടപ്പോഴൊക്കെയും നിറഞ്ഞനിലാവിൽ പാറിക്കളിക്കുന്ന കുഞ്ഞുപൂമ്പാറ... സമ്പൂർണ്ണസാക്ഷരമെന്നുവാഴ്ത്ത - പ്പെട്ടപ്പോഴൊക്കെയും നിറഞ്ഞനിലാവിൽ പാറിക്കളിക്...
മുന്നിൽ തുറന്നപുസ്തകത്തിൽ വരികൾ ചെറുതാകുന്നതും വലുതാകുന്നതും ഞാനറിഞ്ഞു, മുന്നിൽ തുറന്നപുസ്തകത്തിൽ വരികൾ ചെറുതാകുന്നതും വലുതാകുന്നതും ഞാനറിഞ്ഞു,
പകലിനെപ്പോലിരുട്ടും, ഇരുട്ട് പോൽ പകലും സത്യമതെന്നറിയുന്ന തിങ്കളോ, പകലിനെപ്പോലിരുട്ടും, ഇരുട്ട് പോൽ പകലും സത്യമതെന്നറിയുന്ന തിങ്കളോ,