Jitha Sharun
Abstract
ഘടികാരത്തിലെ സൂചിക്കും
ഹൃദയ സ്പന്ദനത്തിനും
ഒരേ താളമാണ് .
കാല പഴക്കത്തിന്റെ
താളം
ഒന്നിലും ലയനമില്ലാത്ത താളം.
അനിതര സദൃശമായ താളഭേദങ്ങൾ
രണ്ടിനും അനാദിയായ
മൗനം,
സ്പന്ദനത്തിനിടയിലെ മൌനം!
അമ്മൂമ്മ ജിത
പാവം
വേദന....
മാർച്ച്
പേന
ആ ബീച്ച് അടച്...
സമയം
കുഞ്ഞുമേഘങ്ങൾ
തണൽ മരം
ഒരു മുടക്ക്...
സ്നേഹത്തിനു നിർവചനം ഉണ്ടോ? സ്നേഹത്തിനു നിർവചനം ഉണ്ടോ?
സ്വന്തബന്ധങ്ങളെയെല്ലാം കാത്തിരിക്കുന്നൂ എന്റെ വീട് സ്വന്തബന്ധങ്ങളെയെല്ലാം കാത്തിരിക്കുന്നൂ എന്റെ വീട്
മഴ ജഗത്തിന്റെ ജീവചലനോൽസവം മഴ ജലത്തിന്റെ നഗ്ന പ്രദർശനം !!! മഴ ജഗത്തിന്റെ ജീവചലനോൽസവം മഴ ജലത്തിന്റെ നഗ്ന പ്രദർശനം !!!
അത്തം പത്തിനു പൊന്നോണം! അത്തം പത്തിനു പൊന്നോണം!
അമ്മത്തൊട്ടിലിൻ അകംപൊരുൾതേടി, നിയമാവലികൾ തേടി,മാതൃത്വം. അമ്മത്തൊട്ടിലിൻ അകംപൊരുൾതേടി, നിയമാവലികൾ തേടി,മാതൃത്വം.
കാലത്തിൻ കർമഫലത്തിൽ എവിടെയോ മറന്നു വച്ചു തേടി ഞാൻ പോകുന്നെങ്ങോ കാലത്തിൻ കർമഫലത്തിൽ എവിടെയോ മറന്നു വച്ചു തേടി ഞാൻ പോകുന്നെങ്ങോ
നിശാശലഭങ്ങൾക്കുമുയരെ നിഴലും വെളിച്ചവുമിണ ചേർന്നു. നിശാശലഭങ്ങൾക്കുമുയരെ നിഴലും വെളിച്ചവുമിണ ചേർന്നു.
ഭാഗ്യനിർഭാഗ്യങ്ങൾക്കപ്പുറത്ത് നാം പരിശ്രമിക്കാനായ് മറന്നിരുന്നു... ഭാഗ്യനിർഭാഗ്യങ്ങൾക്കപ്പുറത്ത് നാം പരിശ്രമിക്കാനായ് മറന്നിരുന്നു...
തിരക്കായ് നിന്ന് തിരക്കായ് കൂട്ടി നിഴൽനാടകമാടുന്നവർ....! തിരക്കായ് നിന്ന് തിരക്കായ് കൂട്ടി നിഴൽനാടകമാടുന്നവർ....!
ഇപ്പോഴും ഇത്തിക്കണ്ണികൾ ചൂടുംചൂരും തിരയുന്നു ഇപ്പോഴും ഇത്തിക്കണ്ണികൾ ചൂടുംചൂരും തിരയുന്നു
കാലം കാത്തുവച്ചതെല്ലാം ഇന്നലെകളിൽ കുളിരു വീഴ്ത്താനായിരുന്നുവല്ലോ കാലം കാത്തുവച്ചതെല്ലാം ഇന്നലെകളിൽ കുളിരു വീഴ്ത്താനായിരുന്നുവല്ലോ
ഈ ജീവിതത്തിൻ സായംകാലത്തിൽ, എത്ര സുന്ദരമായ ആ ബാല്യകാലം! ഈ ജീവിതത്തിൻ സായംകാലത്തിൽ, എത്ര സുന്ദരമായ ആ ബാല്യകാലം!
കാറ്റിന് ദിശ അറിയില്ലായിരുന്നു, ഗതിവേഗമനുസരിച്ചു കാറ്റു പല ദിശയിൽ പാഞ്ഞു കാറ്റിന് ദിശ അറിയില്ലായിരുന്നു, ഗതിവേഗമനുസരിച്ചു കാറ്റു പല ദിശയിൽ പാഞ്ഞു
പന ചിരിച്ചാടി ഉലഞ്ഞു . കിളി കുറുകി .. അവർ കഥകൾ കേട്ടും പറഞ്ഞും കാലങ്ങൾ കഴിച്ചു... പന ചിരിച്ചാടി ഉലഞ്ഞു . കിളി കുറുകി .. അവർ കഥകൾ കേട്ടും പറഞ്ഞും കാലങ്ങൾ കഴിച്...
അല്ലെങ്കിലും ആരാണ് തണൽ തരില്ലെന്ന് ഉറപ്പുള്ള മരത്തിൽ അഭയം ചോദിക്കുന്നത് അല്ലെങ്കിലും ആരാണ് തണൽ തരില്ലെന്ന് ഉറപ്പുള്ള മരത്തിൽ അഭയം ചോദിക്കുന്നത്
എന്റെ കവിത എന്നിൽ ഉണരെ നീ എന്തിന് ഭയക്കണം എന്റെ കവിത എന്നിൽ ഉണരെ നീ എന്തിന് ഭയക്കണം
വയസ്സ് നാല്പത്,ഇനി ഒരു വെള്ളിമരക്കാടിനെ വരവേൽക്കാം വയസ്സ് നാല്പത്,ഇനി ഒരു വെള്ളിമരക്കാടിനെ വരവേൽക്കാം
മണൽ എടുത്തൊരാ - സ്വപ്നങ്ങൾ അവളിൽ മരവിച്ചു പോയി മണൽ എടുത്തൊരാ - സ്വപ്നങ്ങൾ അവളിൽ മരവിച്ചു പോയി
പെൻസിലും സ്കെയിലും വരഞ്ഞുതീർത്തു കണക്കുകളൊത്തൊരു ഉത്തമോത്തമമായൊരു വീട് പെൻസിലും സ്കെയിലും വരഞ്ഞുതീർത്തു കണക്കുകളൊത്തൊരു ഉത്തമോത്തമമായൊരു വീട്
ചിലർ മൊഴിയുന്നു മരണത്തിനു നിറമുണ്ടെന്ന് കാകന്റെ കറുപ്പുപോൽ ഏഴഴകുണ്ടെന്ന് ചിലർ മൊഴിയുന്നു മരണത്തിനു നിറമുണ്ടെന്ന് കാകന്റെ കറുപ്പുപോൽ ഏഴഴകുണ്ടെന്ന്