Jitha Sharun
Abstract
ഘടികാരത്തിലെ സൂചിക്കും
ഹൃദയ സ്പന്ദനത്തിനും
ഒരേ താളമാണ് .
കാല പഴക്കത്തിന്റെ
താളം
ഒന്നിലും ലയനമില്ലാത്ത താളം.
അനിതര സദൃശമായ താളഭേദങ്ങൾ
രണ്ടിനും അനാദിയായ
മൗനം,
സ്പന്ദനത്തിനിടയിലെ മൌനം!
അമ്മൂമ്മ ജിത
പാവം
വേദന....
മാർച്ച്
പേന
ആ ബീച്ച് അടച്...
സമയം
കുഞ്ഞുമേഘങ്ങൾ
തണൽ മരം
ഒരു മുടക്ക്...
"പാവ"മെന്ന് വിശ്വസിച്ച് നടന്നു.. "പാവ"മെന്ന് വിശ്വസിച്ച് നടന്നു..
ഓർക്കുക, മനമേ മതം മനുഷ്യനെ മറക്കും മൃഗം. ഓർക്കുക, മനമേ മതം മനുഷ്യനെ മറക്കും മൃഗം.
നിന്റെ “പണി”ക്കെന്ത് വില? നിന്റെ “പണി”ക്കെന്ത് വില?
കരിനൊച്ചി കറുകതൻ മടിയിൽ മയങ്ങി. കരിനൊച്ചി കറുകതൻ മടിയിൽ മയങ്ങി.
ഇനിയും വരുമെന്ന് ഉറപ്പ് കൊടുത്തുവോ ? ഇനിയും വരുമെന്ന് ഉറപ്പ് കൊടുത്തുവോ ?
ഇനിയുള്ള ലോകം ഇങ്ങനെ തന്നെ, സ്വാർത്ഥത വേണം മുൻപോട്ട് ഓടാൻ. ഇനിയുള്ള ലോകം ഇങ്ങനെ തന്നെ, സ്വാർത്ഥത വേണം മുൻപോട്ട് ഓടാൻ.
അർദ്ധസത്യങ്ങളെല്ലാം ജീവപര്യന്തമായ് തീർന്നിടും. അർദ്ധസത്യങ്ങളെല്ലാം ജീവപര്യന്തമായ് തീർന്നിടും.
ഒരു കൂനൻ ഒട്ടകമായി മാറി ഞാനും ഒരു കൂനൻ ഒട്ടകമായി മാറി ഞാനും
എൻ മനോവിചാരങ്ങളെല്ലാം ആ നിമിഷം ചിതലരിച്ചുപോയ് എൻ മനോവിചാരങ്ങളെല്ലാം ആ നിമിഷം ചിതലരിച്ചുപോയ്
ആ പേര് അവരുടെ ഇഷ്ടങ്ങളുടെ അനിവാര്യതയായിരുന്നു ആ പേര് അവരുടെ ഇഷ്ടങ്ങളുടെ അനിവാര്യതയായിരുന്നു
ജീവിതത്തിൽ ഏറ്റവും മനോഹരമായ യാത്ര പോവണം. ജീവിതത്തിൽ ഏറ്റവും മനോഹരമായ യാത്ര പോവണം.
കൃത്യമായ വരിയകലം പാലിക്കുന്നുണ്ടവർ ഒരിക്കലെങ്കിലും ഒറ്റപ്പെട്ടു പോവാത്തവര്‍ കൃത്യമായ വരിയകലം പാലിക്കുന്നുണ്ടവർ ഒരിക്കലെങ്കിലും ഒറ്റപ്പെട്ടു പോവാത്തവര്‍
കനവിലെങ്കിലും കടന്നുവന്നീടുവാൻ കവിത പോലെന്തോ ഞാനും കുറിച്ചിടാം കനവിലെങ്കിലും കടന്നുവന്നീടുവാൻ കവിത പോലെന്തോ ഞാനും കുറിച്ചിടാം
എല്ലാം ഞാനറിഞ്ഞത് ഇന്നലെയാണല്ലോ സഖേ! എല്ലാം ഞാനറിഞ്ഞത് ഇന്നലെയാണല്ലോ സഖേ!
ഒന്നിനുമല്ലാതെ പൂക്കുക ഒരുവേള ശലഭമൊന്നു വിരുന്നെത്താം ഒന്നിനുമല്ലാതെ പൂക്കുക ഒരുവേള ശലഭമൊന്നു വിരുന്നെത്താം
പട്ടിണി പാവങ്ങളുടെയും ദുരിത- പുസ്തകമായിരുന്നു അവളുടെ കവിതകൾ പട്ടിണി പാവങ്ങളുടെയും ദുരിത- പുസ്തകമായിരുന്നു അവളുടെ കവിതകൾ
സമ്പൂർണ്ണസാക്ഷരമെന്നുവാഴ്ത്ത - പ്പെട്ടപ്പോഴൊക്കെയും നിറഞ്ഞനിലാവിൽ പാറിക്കളിക്കുന്ന കുഞ്ഞുപൂമ്പാറ... സമ്പൂർണ്ണസാക്ഷരമെന്നുവാഴ്ത്ത - പ്പെട്ടപ്പോഴൊക്കെയും നിറഞ്ഞനിലാവിൽ പാറിക്കളിക്...
മുന്നിൽ തുറന്നപുസ്തകത്തിൽ വരികൾ ചെറുതാകുന്നതും വലുതാകുന്നതും ഞാനറിഞ്ഞു, മുന്നിൽ തുറന്നപുസ്തകത്തിൽ വരികൾ ചെറുതാകുന്നതും വലുതാകുന്നതും ഞാനറിഞ്ഞു,
പകലിനെപ്പോലിരുട്ടും, ഇരുട്ട് പോൽ പകലും സത്യമതെന്നറിയുന്ന തിങ്കളോ, പകലിനെപ്പോലിരുട്ടും, ഇരുട്ട് പോൽ പകലും സത്യമതെന്നറിയുന്ന തിങ്കളോ,
പശിയടക്കാൻ പാശങ്ങൾ നെയ്യും എട്ടുകാലികളീയിരുകാലികളേക്കാളെത്രയോ ശ്രേഷ്ഠർ . പശിയടക്കാൻ പാശങ്ങൾ നെയ്യും എട്ടുകാലികളീയിരുകാലികളേക്കാളെത്രയോ ശ്രേഷ്ഠർ .