akshaya balakrishnan aalipazham
Romance
ആദ്യാനുരാഗം ആത്മാനുഭൂതി
പകരുന്ന ആർദ്രവികാരം...
ഹൃദയതന്ത്രിയിൽ മായാതെ
നിൽക്കും മൃദുവികാരം...
ജന്മജന്മാന്തരങ്ങൾ തോറും
ഓർമ്മിച്ചിടും ഹൃദയവികാരം...
വേർപിരിഞ്ഞാലും മാറാലശീലയാൽ
മൂടിടാൻ ആവാത്ത തരളവികാരം...
മാറ്റം
പ്രിയപ്പെട്ടവ...
അപരിചിതർ
എന്റെ കണ്ണനോട...
മാതൃത്വം
യാത്ര
എന്റെ ഏട്ടൻ
പെണ്ണേ നിന്നോ...
പ്രതീക്ഷ
വികാരം
മറയുമാ തോണി തൻ കാഴ്ചപോൽ മായുന്നു പ്രണയവും സ്വപ്നവും ദൂരെ.. മറയുമാ തോണി തൻ കാഴ്ചപോൽ മായുന്നു പ്രണയവും സ്വപ്നവും ദൂരെ..
ഒറ്റവരിയിൽ നിശ്ചലമാകുന്നു നീയെന്ന തീരാമോഹം ഒറ്റവരിയിൽ നിശ്ചലമാകുന്നു നീയെന്ന തീരാമോഹം
ഞാൻ നിനക്കായ് കരുതിവെച്ച പ്രണയം അസ്തമിക്കുകയില്ല ഞാൻ നിനക്കായ് കരുതിവെച്ച പ്രണയം അസ്തമിക്കുകയില്ല
നീ മാത്രമെന്തേയിനിയും വന്നീലാ നീ മാത്രമെന്തേയിനിയും വന്നീലാ
നീ വരുന്നത് കാത്തിരിപ്പുണ്ടിപ്പോഴും നീ വരുന്നത് കാത്തിരിപ്പുണ്ടിപ്പോഴും
നിറയും വിഷാദത്തിലെന്നുമെന്നും നീ പുഞ്ചിരികൾ കടം തന്നിരുന്നോ... നിറയും വിഷാദത്തിലെന്നുമെന്നും നീ പുഞ്ചിരികൾ കടം തന്നിരുന്നോ...
പൊഴിയുന്നു മിഴിനീർക്കണമോ വിട പറയുമീ സന്ധ്യകളിൽ... പൊഴിയുന്നു മിഴിനീർക്കണമോ വിട പറയുമീ സന്ധ്യകളിൽ...
നിറയുമോർമകളുടെയിടയിൽ നാം അപ്പൂപ്പൻ താടികളായിടാം... നിറയുമോർമകളുടെയിടയിൽ നാം അപ്പൂപ്പൻ താടികളായിടാം...
നിൻ പ്രണയകൂടീരമായിയെന്നും നിലകൊള്ളും നിൻ പ്രണയകൂടീരമായിയെന്നും നിലകൊള്ളും
നാമൊരു വാക്കിലൊരുമിച്ചിരുന്നേനെ നാമൊരു വാക്കിലൊരുമിച്ചിരുന്നേനെ
ഒന്നായ മനസ്സിൽനിന്ന് ആയിരം കിനാക്കൾ നെയ്യാം ഒന്നായ മനസ്സിൽനിന്ന് ആയിരം കിനാക്കൾ നെയ്യാം
നിനക്കിനി ഇവിടെ ആരുമില്ല..ചേർത്ത് പിടിക്കാൻ. നിനക്കിനി ഇവിടെ ആരുമില്ല..ചേർത്ത് പിടിക്കാൻ.
രണ്ടു പേരും മലർക്കെ ഒന്നു ചിരിച്ച്, അവരുടെ അഭിലാഷ നിറ മോഹങ്ങൾ തുറന്നു വിളമ്പി രണ്ടു പേരും മലർക്കെ ഒന്നു ചിരിച്ച്, അവരുടെ അഭിലാഷ നിറ മോഹങ്ങൾ തുറന്നു വിളമ്പി
അതിർവരമ്പുകളില്ലാതെ രാപ്പകൽ നിന്റെ ഹൃത്തിന്റെ സ്പന്ദനമാകണം അതിർവരമ്പുകളില്ലാതെ രാപ്പകൽ നിന്റെ ഹൃത്തിന്റെ സ്പന്ദനമാകണം
നിന്നിലൊന്നലിഞ്ഞിടാൻ മഴവിരലാൽ തൊട്ടു ഞാൻ നിന്നിലൊന്നലിഞ്ഞിടാൻ മഴവിരലാൽ തൊട്ടു ഞാൻ
ആത്മാവില്ലാത്ത മനസ്സുമുടലുമായി നിന്നെ തേടുന്ന എന്നിലേക്കായി ആത്മാവില്ലാത്ത മനസ്സുമുടലുമായി നിന്നെ തേടുന്ന എന്നിലേക്കായി
നിന്റെ കണ്ണിൽ നിറയെ ഞാൻ തനിച്ചായിരുന്നു. നിന്റെ കണ്ണിൽ നിറയെ ഞാൻ തനിച്ചായിരുന്നു.
നിന്നെ അറിയാൻ ഞാൻ മറന്നുവോ… അതോ പറയാൻ നീ മറന്നുവോ നിന്നെ അറിയാൻ ഞാൻ മറന്നുവോ… അതോ പറയാൻ നീ മറന്നുവോ
പടിയിറങ്ങുന്ന കലാലയത്തിൽ നിന്നസ്സാന്നിദ്ധ്യം തളിർത്തു നിന്നു പടിയിറങ്ങുന്ന കലാലയത്തിൽ നിന്നസ്സാന്നിദ്ധ്യം തളിർത്തു നിന്നു
തൻ പ്രാണന്റെ ഹൃദയ- താളമാകുവാൻ കൊതിച്ച കമിതാവിൻ നിർവൃതിക്ക് സാക്ഷിയായി ഹിമകണങ്ങൾ. തൻ പ്രാണന്റെ ഹൃദയ- താളമാകുവാൻ കൊതിച്ച കമിതാവിൻ നിർവൃതിക്ക് സാക്ഷിയായി ഹിമകണങ്ങ...