വാർദ്കത്തിലെ യൗവനം
വാർദ്കത്തിലെ യൗവനം
പൂമുഖത്തേക് കണ്ണു നട്ടിരുന്നു രണ്ടു കോലങ്ങൾ അകത്തലത്തിൽ ഇനിയും വരാത്ത മക്കളെയോ കാണാൻ കൊതിച്ച കൊച്ചു മക്കളെയോ പ്രതിഷികണ്ടതില്ലെന്നു ഉൾവിളി. ഇടിമിന്നലേറ്റ വരെ പോൽ നിശ്‌ലമായി മാനസം പച്ച പുതച്ച പടങ്ങളില ഹരിതാപവരണഘളെടുമില്ല ബന്ധുക്കൾ ഇല്ല ബന്ധുവോ ശത്രുവോ ഒന്നുമില്ലാതെ കണ്ണോട് കണ്ണു നോക്കിയിരുന്നു. ജീവിച്ചതർക്കുവേണ്ടിഎന്നത് ചോദ്യചിഹ്നം ഏകാന്തതയുടെ കയ്പരിഞ്ഞ നാൾവഴികൾ കണ്ണിരോപ്പിയ സരിതുമ്പിനൽ അവർ നിശ്ചയിച്ചു. ലോകം ചുറ്റി കാണണം. വയസാംകാലത്തെ ഭ്രാന്ത് എന്ന് ചിലർ, സ്വത്ത് വക വിറ്റ് തുലച്ചവർ എന്ന് മക്കൾ. മറുപടി യാതൊന്നും പറയാതെയവർ മുന്നോട്ട് പോയി. വര്ണാഭമായാ ലോകത്തെ അറിയാൻ, മറന്നു പോയ ജീവിതം ജീവിക്കാൻ, യൗവനത്തിലേക്കുള്ള പുതിയ കാൽവെപ്പ്. --------------------------------------------
