Jitha Sharun
Abstract
കൈയും കാലും
തണുപ്പിൽ വിറക്കുന്നു
വിരലുകൾ കോച്ചി പോകുന്നു
തണുപ്പിൽ മുങ്ങിയ ദിനങ്ങൾ
വെയിലിനു ചിലപ്പോൾ
തണുപ്പിനെക്കാൾ സുഖം
മരവിച്ച കാലുകളേക്കാൾ
ചൂടിനോട് പ്രിയം
എങ്കിലും ഇടക്കെങ്കിലും
ഈ ശൈത്യകാലം വന്നുപോകട്ടെ
അമ്മൂമ്മ ജിത
പാവം
വേദന....
മാർച്ച്
പേന
ആ ബീച്ച് അടച്...
സമയം
കുഞ്ഞുമേഘങ്ങൾ
തണൽ മരം
ഒരു മുടക്ക്...
"പാവ"മെന്ന് വിശ്വസിച്ച് നടന്നു.. "പാവ"മെന്ന് വിശ്വസിച്ച് നടന്നു..
ഓർക്കുക, മനമേ മതം മനുഷ്യനെ മറക്കും മൃഗം. ഓർക്കുക, മനമേ മതം മനുഷ്യനെ മറക്കും മൃഗം.
വയസ്സേറി പോകും ജന്മദിനം ഓർക്കുമ്പോൾ സന്തോഷം. വയസ്സേറി പോകും ജന്മദിനം ഓർക്കുമ്പോൾ സന്തോഷം.
നല്ലൊരു മനുഷ്യനാവാൻ കഴിയട്ടെ നിനക്ക് നല്ലൊരു മനുഷ്യനാവാൻ കഴിയട്ടെ നിനക്ക്
സുന്ദരിയാം മൂവന്തിയെ കണ്ടതിൻപിറകേ വന്നെത്തി കളിവള്ളം പോൽ ശശിന്ദ്രനും സുന്ദരിയാം മൂവന്തിയെ കണ്ടതിൻപിറകേ വന്നെത്തി കളിവള്ളം പോൽ ശശിന്ദ്രനും
ചോദ്യവും ഉത്തരവും പ്രണയത്തിൽ ഇണപിരിയാത്ത കൂട്ടുകാരാണ്! ചോദ്യവും ഉത്തരവും പ്രണയത്തിൽ ഇണപിരിയാത്ത കൂട്ടുകാരാണ്!
നക്ഷത്ര ലോകത്തേക്കൊരു യാത്ര പോകാൻ കുറിമാനം വന്നണഞ്ഞു . നക്ഷത്ര ലോകത്തേക്കൊരു യാത്ര പോകാൻ കുറിമാനം വന്നണഞ്ഞു .
സ്നേഹത്തിനു നിർവചനം ഉണ്ടോ? സ്നേഹത്തിനു നിർവചനം ഉണ്ടോ?
കാലത്തിൻ കർമഫലത്തിൽ എവിടെയോ മറന്നു വച്ചു തേടി ഞാൻ പോകുന്നെങ്ങോ കാലത്തിൻ കർമഫലത്തിൽ എവിടെയോ മറന്നു വച്ചു തേടി ഞാൻ പോകുന്നെങ്ങോ
നിശാശലഭങ്ങൾക്കുമുയരെ നിഴലും വെളിച്ചവുമിണ ചേർന്നു. നിശാശലഭങ്ങൾക്കുമുയരെ നിഴലും വെളിച്ചവുമിണ ചേർന്നു.
ഭാഗ്യനിർഭാഗ്യങ്ങൾക്കപ്പുറത്ത് നാം പരിശ്രമിക്കാനായ് മറന്നിരുന്നു... ഭാഗ്യനിർഭാഗ്യങ്ങൾക്കപ്പുറത്ത് നാം പരിശ്രമിക്കാനായ് മറന്നിരുന്നു...
തിരക്കായ് നിന്ന് തിരക്കായ് കൂട്ടി നിഴൽനാടകമാടുന്നവർ....! തിരക്കായ് നിന്ന് തിരക്കായ് കൂട്ടി നിഴൽനാടകമാടുന്നവർ....!
ഇപ്പോഴും ഇത്തിക്കണ്ണികൾ ചൂടുംചൂരും തിരയുന്നു ഇപ്പോഴും ഇത്തിക്കണ്ണികൾ ചൂടുംചൂരും തിരയുന്നു
കാറ്റിന് ദിശ അറിയില്ലായിരുന്നു, ഗതിവേഗമനുസരിച്ചു കാറ്റു പല ദിശയിൽ പാഞ്ഞു കാറ്റിന് ദിശ അറിയില്ലായിരുന്നു, ഗതിവേഗമനുസരിച്ചു കാറ്റു പല ദിശയിൽ പാഞ്ഞു
പന ചിരിച്ചാടി ഉലഞ്ഞു . കിളി കുറുകി .. അവർ കഥകൾ കേട്ടും പറഞ്ഞും കാലങ്ങൾ കഴിച്ചു... പന ചിരിച്ചാടി ഉലഞ്ഞു . കിളി കുറുകി .. അവർ കഥകൾ കേട്ടും പറഞ്ഞും കാലങ്ങൾ കഴിച്...
അല്ലെങ്കിലും ആരാണ് തണൽ തരില്ലെന്ന് ഉറപ്പുള്ള മരത്തിൽ അഭയം ചോദിക്കുന്നത് അല്ലെങ്കിലും ആരാണ് തണൽ തരില്ലെന്ന് ഉറപ്പുള്ള മരത്തിൽ അഭയം ചോദിക്കുന്നത്
എന്റെ കവിത എന്നിൽ ഉണരെ നീ എന്തിന് ഭയക്കണം എന്റെ കവിത എന്നിൽ ഉണരെ നീ എന്തിന് ഭയക്കണം
മണൽ എടുത്തൊരാ - സ്വപ്നങ്ങൾ അവളിൽ മരവിച്ചു പോയി മണൽ എടുത്തൊരാ - സ്വപ്നങ്ങൾ അവളിൽ മരവിച്ചു പോയി
പെൻസിലും സ്കെയിലും വരഞ്ഞുതീർത്തു കണക്കുകളൊത്തൊരു ഉത്തമോത്തമമായൊരു വീട് പെൻസിലും സ്കെയിലും വരഞ്ഞുതീർത്തു കണക്കുകളൊത്തൊരു ഉത്തമോത്തമമായൊരു വീട്
പശിയടക്കാൻ പാശങ്ങൾ നെയ്യും എട്ടുകാലികളീയിരുകാലികളേക്കാളെത്രയോ ശ്രേഷ്ഠർ . പശിയടക്കാൻ പാശങ്ങൾ നെയ്യും എട്ടുകാലികളീയിരുകാലികളേക്കാളെത്രയോ ശ്രേഷ്ഠർ .