Kabani Johnson
Fantasy Others
മനതാരിലെ മരുഭൂമിയിൽ
മഴപോലെ വന്ന മധുവാണ് നീ
മഴവില്ലുപോലെ മധുമാരിപോലെ
മന്താരമായി വന്ന മകളാണു നീ
നിൻ ചിരി നിൻ മൊഴി നിന്നിലെ ഒളി
നീട്ടുന്നു നിലാവുപോലെ തെളിഞ്ഞ
നീലാകാശം മുന്നിൽ
നീ
ബന്ധുത്വം
വർണ്ണരാജി
എന്നിലെ എന്നോട് വാശിപ്പുറത്തൊന്നു പന്തയം വെച്ചതും തെറ്റ് എന്നിലെ എന്നോട് വാശിപ്പുറത്തൊന്നു പന്തയം വെച്ചതും തെറ്റ്
തൂലികയും അക്ഷരങ്ങളാൽ ഭാരപെട്ടു കുത്തി കുറിച്ചിട്ടും വിങ്ങൽ തെല്ലും മാറിയില്ല .. തൂലികയും അക്ഷരങ്ങളാൽ ഭാരപെട്ടു കുത്തി കുറിച്ചിട്ടും വിങ്ങൽ തെല്ലും മാറിയില്ല ....
ആകാശം ഭൂമിപെണ്ണിന് വേണ്ടി പിന്നെയും കാത്തിരുന്നു .. ആകാശം ഭൂമിപെണ്ണിന് വേണ്ടി പിന്നെയും കാത്തിരുന്നു ..
ഇന്നലയുടെ കിനാവുകളിൽ ജീവിച്ചൊരുവൻ നാളെയുടെ കിനാവുകളിൽ മരണമടയും. ഇന്നലയുടെ കിനാവുകളിൽ ജീവിച്ചൊരുവൻ നാളെയുടെ കിനാവുകളിൽ മരണമടയും.
ഹൃദയം നിറയും സൗരഭ്യമായ്...... ഹൃദയം നിറയും സൗരഭ്യമായ്......
അക്ഷരങ്ങൾപെറുക്കിവയ്ച്ചെഴുത്തുകൾ തുടങ്ങി. അക്ഷരങ്ങൾപെറുക്കിവയ്ച്ചെഴുത്തുകൾ തുടങ്ങി.
ഹാ! കാണാം എനിക്കിന്ന്, എന്റെ അവസാനങ്ങൾ!!! ഹാ! കാണാം എനിക്കിന്ന്, എന്റെ അവസാനങ്ങൾ!!!
എന്തിനു മഴതുള്ളി എന്നോടി കഥ പറഞ്ഞുവെന്ന് ചിന്തിച്ചു ഞാൻ എന്തിനു മഴതുള്ളി എന്നോടി കഥ പറഞ്ഞുവെന്ന് ചിന്തിച്ചു ഞാൻ
ഒരുമയുടെ ഏറ്റവും വലിയ ഉത്സവത്തിന്റെ,വലിയ കൊടിയേറ്റം. ഒരുമയുടെ ഏറ്റവും വലിയ ഉത്സവത്തിന്റെ,വലിയ കൊടിയേറ്റം.
നിൻ പ്രണയമാപിനിയിൽ ഞാൻ തെളിയുന്ന നേരം.. നിൻ പ്രണയമാപിനിയിൽ ഞാൻ തെളിയുന്ന നേരം..
പല്ലി കുഞ്ഞ് ചിരിച്ചു , കൂടെ ഞാനും .. പല്ലി കുഞ്ഞ് ചിരിച്ചു , കൂടെ ഞാനും ..
അയാൾ രാത്രിയെ പ്രണയിച്ചുറങ്ങി അയാൾ രാത്രിയെ പ്രണയിച്ചുറങ്ങി
യാത്ര പോകാം, ഒരു സുന്ദരയാത്ര യാത്ര പോകാം, ഒരു സുന്ദരയാത്ര
എന്റെ യാത്ര ഞാൻ തുടർന്നു എന്റെ യാത്ര ഞാൻ തുടർന്നു
നിന്നിലേയ്ക്കു മാത്രം തുളുമ്പാൻ കൊതിയ്ക്കുന്ന അതേ പുഴയുടെ അടങ്ങാത്ത വെമ്പലുകൾ.. നിന്നിലേയ്ക്കു മാത്രം തുളുമ്പാൻ കൊതിയ്ക്കുന്ന അതേ പുഴയുടെ അടങ്ങാത്ത വെമ്പലുകൾ..
വിരളമല്ലെങ്കിലും വിധിയോട് കിന്നരിച്ചീടാൻ മറക്കുന്നതിനിയെന്തിന്! വിരളമല്ലെങ്കിലും വിധിയോട് കിന്നരിച്ചീടാൻ മറക്കുന്നതിനിയെന്തിന്!
പുതിയൊരു വീഥി നീ ഉളവാക്കി അതിൽ താരകരാവുമായ് വരവായി പുതിയൊരു വീഥി നീ ഉളവാക്കി അതിൽ താരകരാവുമായ് വരവായി
കേൾക്കുന്നുണ്ട് നീയെന്ന ജലശംഖിലെ കടലിരമ്പങ്ങൾ.. കേൾക്കുന്നുണ്ട് നീയെന്ന ജലശംഖിലെ കടലിരമ്പങ്ങൾ..
നിനച്ചിരിപ്പുണ്ടു ഞാൻ മയക്കത്തിനുമപ്പുറത്താദ്യ സുഷുപ്തിക്കായി ! നിനച്ചിരിപ്പുണ്ടു ഞാൻ മയക്കത്തിനുമപ്പുറത്താദ്യ സുഷുപ്തിക്കായി !