Muhammed Salim
Romance Tragedy
മരിച്ചോനെന്ന് കേട്ടിട്ടുമെന്തേ,
മനസ്സില് നിന്ന് പറിച്ചെറിഞ്ഞിട്ടുമെന്തേ,
മനസ്സിലെ നോവ് മാറാത്തതെന്തേ?
പ്രണയം പകർന്ന നോവാണോ, നീറ്റലാണോ,
ജീവനുണ്ട്, ശ്വാസമുണ്ട്, ദേഹമുണ്ട്.
ദേഹിയായിരുന്നോ നീ എനിക്ക്,
പ്രണയം പകർന്ന ദേഹിയോടിന്ന്.
തുടക്കം
ദേഹം
ഇരുഹൃദയങ്ങൾ, പ്രണയത്തിൽ ഒരു നാമം ഇരുഹൃദയങ്ങൾ, പ്രണയത്തിൽ ഒരു നാമം
ആരാനുമറിയാതെ അവനുമിരുന്നു കാണാക്കിനാവിലെ രാജകുമാരൻ. ആരാനുമറിയാതെ അവനുമിരുന്നു കാണാക്കിനാവിലെ രാജകുമാരൻ.
എല്ലാം നല്ല ഓർമകളായി എന്റെയുള്ളിൽ അലതല്ലുന്നു, എല്ലാം നല്ല ഓർമകളായി എന്റെയുള്ളിൽ അലതല്ലുന്നു,
ആവതില്ല...ആവതില്ലീ കാത്തിരിപ്പൊട്ടുമേ താങ്ങതില്ലിപ്പൊഴുമീ വിരഹം! ആവതില്ല...ആവതില്ലീ കാത്തിരിപ്പൊട്ടുമേ താങ്ങതില്ലിപ്പൊഴുമീ വിരഹം!
വിരഹത്തിൻ നോവേതുമില്ലാതൊരു നാൾ എന്നെങ്കിലും വന്നുചേരുമെങ്കിൽ വിരഹത്തിൻ നോവേതുമില്ലാതൊരു നാൾ എന്നെങ്കിലും വന്നുചേരുമെങ്കിൽ
കാത്തിരിക്കാം അവസാന ശ്വാസം വരെ നീ വരില്ലെന്നറിയീടിലും കാത്തിരിക്കാം അവസാന ശ്വാസം വരെ നീ വരില്ലെന്നറിയീടിലും
നീയെന്ന മാത്രകൾ വർണ്ണങ്ങളായി, നിന്നിലൂടെന്നും സ്വപ്നങ്ങൾ തേടി നീയെന്ന മാത്രകൾ വർണ്ണങ്ങളായി, നിന്നിലൂടെന്നും സ്വപ്നങ്ങൾ തേടി
കാത്തുനിൽപ്പുണ്ട് ഞാനിപ്പോഴും നിനക്കായ് കാത്തുനിൽപ്പുണ്ട് ഞാനിപ്പോഴും നിനക്കായ്
പ്രണയമവളിൽ മഴയായി പെയ്തിറങ്ങി പ്രണയമവളിൽ മഴയായി പെയ്തിറങ്ങി
നന്മകൾനിറഞ്ഞ പുഞ്ചിരിയാലെ നീയെൻ നനുത്തചിന്തകൾ ശോഭനമാക്കി. നന്മകൾനിറഞ്ഞ പുഞ്ചിരിയാലെ നീയെൻ നനുത്തചിന്തകൾ ശോഭനമാക്കി.
നീ മാത്രമെന്തേയിനിയും വന്നീലാ നീ മാത്രമെന്തേയിനിയും വന്നീലാ
നീ വരുന്നത് കാത്തിരിപ്പുണ്ടിപ്പോഴും നീ വരുന്നത് കാത്തിരിപ്പുണ്ടിപ്പോഴും
നിറയും വിഷാദത്തിലെന്നുമെന്നും നീ പുഞ്ചിരികൾ കടം തന്നിരുന്നോ... നിറയും വിഷാദത്തിലെന്നുമെന്നും നീ പുഞ്ചിരികൾ കടം തന്നിരുന്നോ...
പൊഴിയുന്നു മിഴിനീർക്കണമോ വിട പറയുമീ സന്ധ്യകളിൽ... പൊഴിയുന്നു മിഴിനീർക്കണമോ വിട പറയുമീ സന്ധ്യകളിൽ...
നിറയുമോർമകളുടെയിടയിൽ നാം അപ്പൂപ്പൻ താടികളായിടാം... നിറയുമോർമകളുടെയിടയിൽ നാം അപ്പൂപ്പൻ താടികളായിടാം...
നിൻ പ്രണയകൂടീരമായിയെന്നും നിലകൊള്ളും നിൻ പ്രണയകൂടീരമായിയെന്നും നിലകൊള്ളും
നാമൊരു വാക്കിലൊരുമിച്ചിരുന്നേനെ നാമൊരു വാക്കിലൊരുമിച്ചിരുന്നേനെ
നിന്നെ അറിയാൻ ഞാൻ മറന്നുവോ… അതോ പറയാൻ നീ മറന്നുവോ നിന്നെ അറിയാൻ ഞാൻ മറന്നുവോ… അതോ പറയാൻ നീ മറന്നുവോ
പടിയിറങ്ങുന്ന കലാലയത്തിൽ നിന്നസ്സാന്നിദ്ധ്യം തളിർത്തു നിന്നു പടിയിറങ്ങുന്ന കലാലയത്തിൽ നിന്നസ്സാന്നിദ്ധ്യം തളിർത്തു നിന്നു
തൻ പ്രാണന്റെ ഹൃദയ- താളമാകുവാൻ കൊതിച്ച കമിതാവിൻ നിർവൃതിക്ക് സാക്ഷിയായി ഹിമകണങ്ങൾ. തൻ പ്രാണന്റെ ഹൃദയ- താളമാകുവാൻ കൊതിച്ച കമിതാവിൻ നിർവൃതിക്ക് സാക്ഷിയായി ഹിമകണങ്ങ...