Muhammed Salim
Romance Tragedy
മരിച്ചോനെന്ന് കേട്ടിട്ടുമെന്തേ,
മനസ്സില് നിന്ന് പറിച്ചെറിഞ്ഞിട്ടുമെന്തേ,
മനസ്സിലെ നോവ് മാറാത്തതെന്തേ?
പ്രണയം പകർന്ന നോവാണോ, നീറ്റലാണോ,
ജീവനുണ്ട്, ശ്വാസമുണ്ട്, ദേഹമുണ്ട്.
ദേഹിയായിരുന്നോ നീ എനിക്ക്,
പ്രണയം പകർന്ന ദേഹിയോടിന്ന്.
തുടക്കം
ദേഹം
സ്നേഹിച്ചിടുന്നു ഞാൻ നിന്റെ മൗനത്തേയും , ആ മൗനത്തിലൊളിപ്പിച്ച നിൻ പ്രണയത്തെയും സ്നേഹിച്ചിടുന്നു ഞാൻ നിന്റെ മൗനത്തേയും , ആ മൗനത്തിലൊളിപ്പിച്ച നിൻ പ്രണയത്തെയും
എന്റെ നക്ഷത്ര കൂട്ടിനുള്ളിൽ ഇണയായി തുണയായി ഒരു കുഞ്ഞു പെൺകുരുവി എന്റെ നക്ഷത്ര കൂട്ടിനുള്ളിൽ ഇണയായി തുണയായി ഒരു കുഞ്ഞു പെൺകുരുവി
ആ ഒരുവൻ ഞാനും, എന്റെ ദേവി ശിൽപം നീയും ആ ഒരുവൻ ഞാനും, എന്റെ ദേവി ശിൽപം നീയും
നന്മകൾനിറഞ്ഞ പുഞ്ചിരിയാലെ നീയെൻ നനുത്തചിന്തകൾ ശോഭനമാക്കി. നന്മകൾനിറഞ്ഞ പുഞ്ചിരിയാലെ നീയെൻ നനുത്തചിന്തകൾ ശോഭനമാക്കി.
കൊതിയോടെ ഞാനിന്നും തേടുന്നൂ നിന്നുടെ നിറചിരി കൊതിയോടെ ഞാനിന്നും തേടുന്നൂ നിന്നുടെ നിറചിരി
മറയുമാ തോണി തൻ കാഴ്ചപോൽ മായുന്നു പ്രണയവും സ്വപ്നവും ദൂരെ.. മറയുമാ തോണി തൻ കാഴ്ചപോൽ മായുന്നു പ്രണയവും സ്വപ്നവും ദൂരെ..
ഒറ്റവരിയിൽ നിശ്ചലമാകുന്നു നീയെന്ന തീരാമോഹം ഒറ്റവരിയിൽ നിശ്ചലമാകുന്നു നീയെന്ന തീരാമോഹം
ഞാൻ നിനക്കായ് കരുതിവെച്ച പ്രണയം അസ്തമിക്കുകയില്ല ഞാൻ നിനക്കായ് കരുതിവെച്ച പ്രണയം അസ്തമിക്കുകയില്ല
ഒന്നായ മനസ്സിൽനിന്ന് ആയിരം കിനാക്കൾ നെയ്യാം ഒന്നായ മനസ്സിൽനിന്ന് ആയിരം കിനാക്കൾ നെയ്യാം
നിനക്കിനി ഇവിടെ ആരുമില്ല..ചേർത്ത് പിടിക്കാൻ. നിനക്കിനി ഇവിടെ ആരുമില്ല..ചേർത്ത് പിടിക്കാൻ.
രണ്ടു പേരും മലർക്കെ ഒന്നു ചിരിച്ച്, അവരുടെ അഭിലാഷ നിറ മോഹങ്ങൾ തുറന്നു വിളമ്പി രണ്ടു പേരും മലർക്കെ ഒന്നു ചിരിച്ച്, അവരുടെ അഭിലാഷ നിറ മോഹങ്ങൾ തുറന്നു വിളമ്പി
അതിർവരമ്പുകളില്ലാതെ രാപ്പകൽ നിന്റെ ഹൃത്തിന്റെ സ്പന്ദനമാകണം അതിർവരമ്പുകളില്ലാതെ രാപ്പകൽ നിന്റെ ഹൃത്തിന്റെ സ്പന്ദനമാകണം
നിന്നിലൊന്നലിഞ്ഞിടാൻ മഴവിരലാൽ തൊട്ടു ഞാൻ നിന്നിലൊന്നലിഞ്ഞിടാൻ മഴവിരലാൽ തൊട്ടു ഞാൻ
ആത്മാവില്ലാത്ത മനസ്സുമുടലുമായി നിന്നെ തേടുന്ന എന്നിലേക്കായി ആത്മാവില്ലാത്ത മനസ്സുമുടലുമായി നിന്നെ തേടുന്ന എന്നിലേക്കായി
നിന്റെ കണ്ണിൽ നിറയെ ഞാൻ തനിച്ചായിരുന്നു. നിന്റെ കണ്ണിൽ നിറയെ ഞാൻ തനിച്ചായിരുന്നു.
പെയ്തു നിറച്ചു നീ ഒഴുകി മറയുമ്പോൾ, ഈ പുഴ പോലെ ഞാനും ഒഴുകി മാറും. പെയ്തു നിറച്ചു നീ ഒഴുകി മറയുമ്പോൾ, ഈ പുഴ പോലെ ഞാനും ഒഴുകി മാറും.
ശോകത്തിനു വിഹരിക്കാനിടം കൊടുക്കരുതെന്നു മുഴുനീളെ പറഞ്ഞിരുന്നു നമ്മൾ ശോകത്തിനു വിഹരിക്കാനിടം കൊടുക്കരുതെന്നു മുഴുനീളെ പറഞ്ഞിരുന്നു നമ്മൾ
നിന്നെ അറിയാൻ ഞാൻ മറന്നുവോ… അതോ പറയാൻ നീ മറന്നുവോ നിന്നെ അറിയാൻ ഞാൻ മറന്നുവോ… അതോ പറയാൻ നീ മറന്നുവോ
പടിയിറങ്ങുന്ന കലാലയത്തിൽ നിന്നസ്സാന്നിദ്ധ്യം തളിർത്തു നിന്നു പടിയിറങ്ങുന്ന കലാലയത്തിൽ നിന്നസ്സാന്നിദ്ധ്യം തളിർത്തു നിന്നു
തൻ പ്രാണന്റെ ഹൃദയ- താളമാകുവാൻ കൊതിച്ച കമിതാവിൻ നിർവൃതിക്ക് സാക്ഷിയായി ഹിമകണങ്ങൾ. തൻ പ്രാണന്റെ ഹൃദയ- താളമാകുവാൻ കൊതിച്ച കമിതാവിൻ നിർവൃതിക്ക് സാക്ഷിയായി ഹിമകണങ്ങ...