Ajay Venugopal
Abstract Others
നിന്റെ സൗന്ദര്യം ഞാൻ അറിഞ്ഞത്, നിന്നെ ഓർത്ത് ഉരുകി തീർന്നപ്പോൾ അല്ല..
മറിച്ച് നിന്റെ ഓർമ്മകളിലേക് അലിഞ്ഞു ചേർന്നപ്പോഴാണ്..
നീ
ഇനിയുള്ള ലോകം ഇങ്ങനെ തന്നെ, സ്വാർത്ഥത വേണം മുൻപോട്ട് ഓടാൻ. ഇനിയുള്ള ലോകം ഇങ്ങനെ തന്നെ, സ്വാർത്ഥത വേണം മുൻപോട്ട് ഓടാൻ.
അർദ്ധസത്യങ്ങളെല്ലാം ജീവപര്യന്തമായ് തീർന്നിടും. അർദ്ധസത്യങ്ങളെല്ലാം ജീവപര്യന്തമായ് തീർന്നിടും.
ഒരു കൂനൻ ഒട്ടകമായി മാറി ഞാനും ഒരു കൂനൻ ഒട്ടകമായി മാറി ഞാനും
മഴ ജഗത്തിന്റെ ജീവചലനോൽസവം മഴ ജലത്തിന്റെ നഗ്ന പ്രദർശനം !!! മഴ ജഗത്തിന്റെ ജീവചലനോൽസവം മഴ ജലത്തിന്റെ നഗ്ന പ്രദർശനം !!!
അമ്മത്തൊട്ടിലിൻ അകംപൊരുൾതേടി, നിയമാവലികൾ തേടി,മാതൃത്വം. അമ്മത്തൊട്ടിലിൻ അകംപൊരുൾതേടി, നിയമാവലികൾ തേടി,മാതൃത്വം.
എൻ മനോവിചാരങ്ങളെല്ലാം ആ നിമിഷം ചിതലരിച്ചുപോയ് എൻ മനോവിചാരങ്ങളെല്ലാം ആ നിമിഷം ചിതലരിച്ചുപോയ്
ആ പേര് അവരുടെ ഇഷ്ടങ്ങളുടെ അനിവാര്യതയായിരുന്നു ആ പേര് അവരുടെ ഇഷ്ടങ്ങളുടെ അനിവാര്യതയായിരുന്നു
ജീവിതത്തിൽ ഏറ്റവും മനോഹരമായ യാത്ര പോവണം. ജീവിതത്തിൽ ഏറ്റവും മനോഹരമായ യാത്ര പോവണം.
കാലം കാത്തുവച്ചതെല്ലാം ഇന്നലെകളിൽ കുളിരു വീഴ്ത്താനായിരുന്നുവല്ലോ കാലം കാത്തുവച്ചതെല്ലാം ഇന്നലെകളിൽ കുളിരു വീഴ്ത്താനായിരുന്നുവല്ലോ
ഈ ജീവിതത്തിൻ സായംകാലത്തിൽ, എത്ര സുന്ദരമായ ആ ബാല്യകാലം! ഈ ജീവിതത്തിൻ സായംകാലത്തിൽ, എത്ര സുന്ദരമായ ആ ബാല്യകാലം!
വയസ്സ് നാല്പത്,ഇനി ഒരു വെള്ളിമരക്കാടിനെ വരവേൽക്കാം വയസ്സ് നാല്പത്,ഇനി ഒരു വെള്ളിമരക്കാടിനെ വരവേൽക്കാം
കൃത്യമായ വരിയകലം പാലിക്കുന്നുണ്ടവർ ഒരിക്കലെങ്കിലും ഒറ്റപ്പെട്ടു പോവാത്തവര്‍ കൃത്യമായ വരിയകലം പാലിക്കുന്നുണ്ടവർ ഒരിക്കലെങ്കിലും ഒറ്റപ്പെട്ടു പോവാത്തവര്‍
കനവിലെങ്കിലും കടന്നുവന്നീടുവാൻ കവിത പോലെന്തോ ഞാനും കുറിച്ചിടാം കനവിലെങ്കിലും കടന്നുവന്നീടുവാൻ കവിത പോലെന്തോ ഞാനും കുറിച്ചിടാം
എല്ലാം ഞാനറിഞ്ഞത് ഇന്നലെയാണല്ലോ സഖേ! എല്ലാം ഞാനറിഞ്ഞത് ഇന്നലെയാണല്ലോ സഖേ!
ഒന്നിനുമല്ലാതെ പൂക്കുക ഒരുവേള ശലഭമൊന്നു വിരുന്നെത്താം ഒന്നിനുമല്ലാതെ പൂക്കുക ഒരുവേള ശലഭമൊന്നു വിരുന്നെത്താം
പട്ടിണി പാവങ്ങളുടെയും ദുരിത- പുസ്തകമായിരുന്നു അവളുടെ കവിതകൾ പട്ടിണി പാവങ്ങളുടെയും ദുരിത- പുസ്തകമായിരുന്നു അവളുടെ കവിതകൾ
സമ്പൂർണ്ണസാക്ഷരമെന്നുവാഴ്ത്ത - പ്പെട്ടപ്പോഴൊക്കെയും നിറഞ്ഞനിലാവിൽ പാറിക്കളിക്കുന്ന കുഞ്ഞുപൂമ്പാറ... സമ്പൂർണ്ണസാക്ഷരമെന്നുവാഴ്ത്ത - പ്പെട്ടപ്പോഴൊക്കെയും നിറഞ്ഞനിലാവിൽ പാറിക്കളിക്...
ചിലർ മൊഴിയുന്നു മരണത്തിനു നിറമുണ്ടെന്ന് കാകന്റെ കറുപ്പുപോൽ ഏഴഴകുണ്ടെന്ന് ചിലർ മൊഴിയുന്നു മരണത്തിനു നിറമുണ്ടെന്ന് കാകന്റെ കറുപ്പുപോൽ ഏഴഴകുണ്ടെന്ന്
മുന്നിൽ തുറന്നപുസ്തകത്തിൽ വരികൾ ചെറുതാകുന്നതും വലുതാകുന്നതും ഞാനറിഞ്ഞു, മുന്നിൽ തുറന്നപുസ്തകത്തിൽ വരികൾ ചെറുതാകുന്നതും വലുതാകുന്നതും ഞാനറിഞ്ഞു,
പകലിനെപ്പോലിരുട്ടും, ഇരുട്ട് പോൽ പകലും സത്യമതെന്നറിയുന്ന തിങ്കളോ, പകലിനെപ്പോലിരുട്ടും, ഇരുട്ട് പോൽ പകലും സത്യമതെന്നറിയുന്ന തിങ്കളോ,