" ........ "വളർത്തു ദോഷം ...
" ........ "വളർത്തു ദോഷം ...
"..... ഇന്നലെ അച്ഛന്റെ തനി തങ്കമായിരുന്നു അമ്മയുടെ വാത്സല്യനിധിയും
നാളെ വിദ്യാലയത്തേക്ക് പോകും കാമമേറിയ കണ്ണുകളുടെ തീഷ്ണത അനുഭവിക്കും ..... കളിയില്ല ......... ചിരിയില്ല ..................
. "നാളെ മറ്റാരുമറ്റാരു തറവാട്ടില്‍ കേറി ചെല്ലേണ്ടവളാ "......
.. അച്ഛമ്മയുടെ സര്‍വ്വസമ്മതം
കാലം മാറി നാടും ..............
.. സമയം നിലക്കാതെ ഓടി ഓടി തളര്‍ന്നു
അവള്‍ തളര്‍ന്നില്ല !........... തളരില്ല ...........
നാളെ ഒരിടത്ത് മറ്റെരു വീട്ടിലേക് കുടിയേറും ....
അച്ഛമ്മയുടെ വാക്കുകള്‍ ഇനിയില്ല ......
. മുള്ളുകള്‍ മുറികളുണ്ടാക്കും
ദുഃഖിതയായി ................
അവള്‍ ഇന്ന് അമ്മയാണ് ഭാര്യയും തടവിലുമാണ് ...............
ഭൂമിക്ക് ഇന്ന് അവള്‍ അന്യമായി തീര്‍ന്നു ....
പേര മക്കളെ അഭിനന്ദിച്ചു കൊണ്ട് അവള്‍ പറഞ്ഞു " " അടങ്ങി ഒതുങ്ങി ജീവിക്കണം
നാളെ വളർത്തു ദോഷം എന്ന് നിന്റെ തീയ്യര്‍
പറയാൻ പാടില്ല...
കേട്ടോ? ........
യാസിര്‍അച്ചു നാരമ്പാടി .

