റ്റോക്യോൽ നിന്നുള്ള ഒരു വേദന
റ്റോക്യോൽ നിന്നുള്ള ഒരു വേദന
"എൻ്റെ വേദനകൾ ഞാൻ മാത്രമേ അറിയൂ എന്ന് പറഞ്ഞു തീവണ്ടിപ്പാതയുടെ അരികിൽ നിന്ന് കെസോ"
'എടാ കേസോ ഒന്ന് വാതിൽ തുറക്ക്.എൻ്റെ റൂമിൻ്റെ ചാവി അവിടെയുണ്ടോ 'എന്ന് എടുത്തുള്ള റൂമിലെ ആന്റി അവനോട് പറഞ്ഞു.
നിശ്ചലമായ ഒരു മുറിയിൽ, ഒരു സിഗരറ്റ് വലിച്ചുകൊണ്ട് കെസോ തൻ്റെ സങ്കടം മാറ്റുന്നു. ബന്ധുക്കളെന്നു വിളിക്കാൻ ആരുമില്ല. അവൻ വളരെ ദരിദ്രനയിരുന്നു
ഒരു ജീവിതം. ആരു തല്ലിയാലും അവൻ ക്ഷമ ചോദിക്കുന്നു. പെട്ടെന്ന് അവൻ്റെ ശ്രദ്ധ ആ വാർത്തയിലേക്ക് പോയി.
ബ്രേക്കിംഗ് ന്യൂസ്: "ടോക്കിയോയിൽ രണ്ട് പെൺകുട്ടികൾ ട്രക്ക് ഇടിച്ച് മരിച്ചു"
കുട്ടികളുടെ ഫോട്ടോയിൽ നോക്കി. അവന്റ കയ്യിലുള്ള റിമോട്ട് തായെക്ക് വീണു "ഇല്ലാ ......" അവൻ അലറിക്കരഞ്ഞു . അത് തൻ്റെ പ്രിയപ്പെട്ടവൾ നസുകയായിരുന്നു
ഉടൻ തന്നെ fz176 ബൈക്കുമായി റെയിൽവേ സ്റ്റേഷനിലേക്ക് പോയി.
ട്രാക്കിൻ്റെ സൈഡിൽ നിന്ന് അവൻ ചിന്തിച്ചു , എൻ്റെ വേദനകൾ ഞാൻ മാത്രമേ അറിയൂ എന്ന് കരഞ്ഞുകൊണ്ട് അവൻ അവിടെ ട്രെയിൻ കാത്തുനിന്നു , പെട്ടെന്ന് ഒരാൾ ഓടിവന്ന് അവനെ ട്രാക്കിലേക്ക് തള്ളിയിട്ടു.
"ഇല്ല..." അവൻ ഉറക്കെ വിളിച്ചു. പെട്ടെന്ന് അവൻ ചുറ്റും നോക്കി, "ഞാൻ മരിച്ചിട്ടില്ല" അവൻ നോക്കുമ്പോൾ 12 വർഷം മുമ്പുള്ള തൻ്റെ കൂട്ടുകാർ തമാശപറഞ്ഞു രസിക്കുന്നു , "വെറുതെയല്ലാ അപ്പാപ്പൻ പറഞ്ഞത് , ഭൂതകാലം കണ്ടാണ് ആളുകള് വിടപറയുക " എന്ന് കേസോ. "കേസോ വേഗം വരൂ" ജാക്ക് അവനോട് പറഞ്ഞു. "എ , ഞാൻ ഇപ്പോഴും ജീവിച്ചിരിക്കുന്നുണ്ടോ എനിക്ക് എല്ലാം അനുഭവിക്കാൻ കഴിയുന്നുണ്ടല്ലോ " ഇത് പറഞ്ഞവനും അവരെ പിന്തുടർന്നു. അവൻ പോക്കറ്റിൽ നോക്കിയപ്പോൾ,
ഒരു ഫോൺ കാണുന്നു. എത്ര കാലമായി ഐഫോണൊക്കെ കണ്ടിട്ട് . അവൻ തീയതി നോക്കുമ്പോൾ, 29/3/2002.
കേസോ : "ഇവിടെ എന്താണ് സംഭവിക്കുന്നത് , ഞാൻ 12 വർഷം പിന്നിലേക്ക് എങ്ങനെ യാത്ര ചെയ്തു?"
കഥ തുടരുന്നു.................................................
