സമയം 11.30. തീവണ്ടിക്ക് വല്ലാത്ത ഒരു കുലുക്കം. എന്തെങ്കിലും പറയാൻ കഴിയുന്നതിനു മുന്പേ വലിയൊരു അലർച്ചയോടെ കീഴ്മേൽ മറിഞ്ഞു...
തവള പറഞ്ഞു,"ഞാൻ ഇനി അധിക സമയം ജീവനോടെയിരിക്കില്ല, എങ്കിലും സന്തോഷത്തോടെ ഞാൻ മരിക്കും...
"എന്റെ ജീവിതത്തിൽ ഞാൻ വേണം എന്ന് വിചാരിച്ചത് ഒന്നേയുണ്ടായിരുന്നുള്ളൂ. രാമു, നിനക്ക് വേണ്ടി ഞാൻ അതും ഒഴിവാക്കുകയാണ്."
നിനക്കിപ്പോൾ സൈക്കിൾ വേണമെന്ന് നീ ഞങ്ങളോട് ‘നേരായ സംസാരം’ സംസാരിച്ചിരുന്നെങ്കിൽ ഞങ്ങൾ വാങ്ങിതരുമായിരുന്നല്ലോ?
"ചേച്ചി, അവർ വന്നു. ഞാൻ പോകട്ടെ?" "എങ്ങോട്ട്?" ചേച്ചി ചോദിച്ചു. അപ്പോൾ വീണ്ടും ശിശിര ആവർത്തിച്ചു. ധനൃയ്ക്ക് പേടിയായി.
"നാം ഒന്നായിരുന്നു.. നാം ഒന്നാണ്... ഒന്നായിരിക്കുകയും ചെയ്യും...!!!"