ചമ്പാക്കിലെ എന്റെ കഥ വായിച്ചപ്പോൾ, എന്റെ അമ്മയുടെ കണ്ണുകളിൽ സന്തോഷത്തിന്റെ കണ്ണുനീർ ഉണ്ടായിരുന്നു.
അപ്പന്റെ നാല്പത്തിയൊന്നിനു മുൻപുതന്നെ എങ്ങനെയെങ്കിലും ഷേർലിച്ചേച്ചിയുടെ കടം വീട്ടണം എന്ന ചിന്തയെക്കാൾ ഉത്തിരിപ്പുകടം തന്...
ഇനി തനിക്ക് ആ സ്നേഹം ഇല്ല എന്നവൾ മനസിലാക്കി എന്ന് തോന്നുന്നു... അവളുടെ കണ്ണുകൾ പേമാരി പോലെ നിറഞ്ഞൊഴുകുന്നുണ്ട്...
സ്നേഹത്തിന്റെ ഒരു വാതിലെങ്കിലും തുറന്നിടാമായിരുന്നു, നിനക്ക് വേണ്ടി.
"എനിക്ക് ഇവിടെ ഒറ്റക്കു കഴിയാൻ ഭയമാണ് അപ്പച്ചാ..." എബിമോൻ പറഞ്ഞു.
അലോഷിയുടെ വയറിൽ ചുറ്റിപ്പിടിച്ചു മുഖം ചേർത്തുവച്ചു അയാൾ കൊച്ചു കുട്ടിയെ പോലെ വിങ്ങിക്കരഞ്ഞു. അലോഷി ഗോവർധനെ സ്വാന്തനിപ്പി...