മനോഹരമാവണമോരോ വാക്കുകളും മനം കവരണമോരോ കവിതകളും മനോഹരമാവണമോരോ വാക്കുകളും മനം കവരണമോരോ കവിതകളും
അല്ലെങ്കിലും ആരാണ് തണൽ തരില്ലെന്ന് ഉറപ്പുള്ള മരത്തിൽ അഭയം ചോദിക്കുന്നത് അല്ലെങ്കിലും ആരാണ് തണൽ തരില്ലെന്ന് ഉറപ്പുള്ള മരത്തിൽ അഭയം ചോദിക്കുന്നത്
അടുക്കളയിൽ നിന്നരങ്ങത്തേക്കെത്തിയവർ പുതിയമാനങ്ങൾ അടുക്കുംചിട്ടയായ്കോർത്തുവച്ചവർ അടുക്കളയിൽ നിന്നരങ്ങത്തേക്കെത്തിയവർ പുതിയമാനങ്ങൾ അടുക്കുംചിട്ടയായ്കോർത്തുവച്ചവർ
പന ചിരിച്ചാടി ഉലഞ്ഞു . കിളി കുറുകി .. അവർ കഥകൾ കേട്ടും പറഞ്ഞും കാലങ്ങൾ കഴിച്ചു... പന ചിരിച്ചാടി ഉലഞ്ഞു . കിളി കുറുകി .. അവർ കഥകൾ കേട്ടും പറഞ്ഞും കാലങ്ങൾ കഴിച്...
കാറ്റിന് ദിശ അറിയില്ലായിരുന്നു, ഗതിവേഗമനുസരിച്ചു കാറ്റു പല ദിശയിൽ പാഞ്ഞു കാറ്റിന് ദിശ അറിയില്ലായിരുന്നു, ഗതിവേഗമനുസരിച്ചു കാറ്റു പല ദിശയിൽ പാഞ്ഞു
അന്നുപെയ്താരു ചാറ്റൽ മഴയിൽ നീ ഈറനണിഞ്ഞു നിന്നതും ഈ വഴിയരികിലായ്. അന്നുപെയ്താരു ചാറ്റൽ മഴയിൽ നീ ഈറനണിഞ്ഞു നിന്നതും ഈ വഴിയരികിലായ്.
ചിലർ മൊഴിയുന്നു മരണത്തിനു നിറമുണ്ടെന്ന് കാകന്റെ കറുപ്പുപോൽ ഏഴഴകുണ്ടെന്ന് ചിലർ മൊഴിയുന്നു മരണത്തിനു നിറമുണ്ടെന്ന് കാകന്റെ കറുപ്പുപോൽ ഏഴഴകുണ്ടെന്ന്
ആരും അറിയാതെ വിരഹം നുകർന്ന നക്ഷത്രകുഞ്ഞുങ്ങൾ പകലൊന്റെ ചിറകടി ശബ്ദം കേൾക്കാൻ കൊതിക്കുന്ന പോലെ ആരും അറിയാതെ വിരഹം നുകർന്ന നക്ഷത്രകുഞ്ഞുങ്ങൾ പകലൊന്റെ ചിറകടി ശബ്ദം കേൾക്കാൻ കൊത...
കാലം കാത്തുവച്ചതെല്ലാം ഇന്നലെകളിൽ കുളിരു വീഴ്ത്താനായിരുന്നുവല്ലോ കാലം കാത്തുവച്ചതെല്ലാം ഇന്നലെകളിൽ കുളിരു വീഴ്ത്താനായിരുന്നുവല്ലോ
കൃത്യമായ വരിയകലം പാലിക്കുന്നുണ്ടവർ ഒരിക്കലെങ്കിലും ഒറ്റപ്പെട്ടു പോവാത്തവര്‍ കൃത്യമായ വരിയകലം പാലിക്കുന്നുണ്ടവർ ഒരിക്കലെങ്കിലും ഒറ്റപ്പെട്ടു പോവാത്തവര്‍
പെൻസിലും സ്കെയിലും വരഞ്ഞുതീർത്തു കണക്കുകളൊത്തൊരു ഉത്തമോത്തമമായൊരു വീട് പെൻസിലും സ്കെയിലും വരഞ്ഞുതീർത്തു കണക്കുകളൊത്തൊരു ഉത്തമോത്തമമായൊരു വീട്
വയസ്സ് നാല്പത്,ഇനി ഒരു വെള്ളിമരക്കാടിനെ വരവേൽക്കാം വയസ്സ് നാല്പത്,ഇനി ഒരു വെള്ളിമരക്കാടിനെ വരവേൽക്കാം
ഈ ജീവിതത്തിൻ സായംകാലത്തിൽ, എത്ര സുന്ദരമായ ആ ബാല്യകാലം! ഈ ജീവിതത്തിൻ സായംകാലത്തിൽ, എത്ര സുന്ദരമായ ആ ബാല്യകാലം!
സമ്പൂർണ്ണസാക്ഷരമെന്നുവാഴ്ത്ത - പ്പെട്ടപ്പോഴൊക്കെയും നിറഞ്ഞനിലാവിൽ പാറിക്കളിക്കുന്ന കുഞ്ഞുപൂമ്പാറ... സമ്പൂർണ്ണസാക്ഷരമെന്നുവാഴ്ത്ത - പ്പെട്ടപ്പോഴൊക്കെയും നിറഞ്ഞനിലാവിൽ പാറിക്കളിക്...
പശിയടക്കാൻ പാശങ്ങൾ നെയ്യും എട്ടുകാലികളീയിരുകാലികളേക്കാളെത്രയോ ശ്രേഷ്ഠർ . പശിയടക്കാൻ പാശങ്ങൾ നെയ്യും എട്ടുകാലികളീയിരുകാലികളേക്കാളെത്രയോ ശ്രേഷ്ഠർ .
കനവിലെങ്കിലും കടന്നുവന്നീടുവാൻ കവിത പോലെന്തോ ഞാനും കുറിച്ചിടാം കനവിലെങ്കിലും കടന്നുവന്നീടുവാൻ കവിത പോലെന്തോ ഞാനും കുറിച്ചിടാം
പലയിരവുപകലുകളിലൊളിഞ്ഞുകിടക്കും കരിനിഴലുകൾ പലയിരവുപകലുകളിലൊളിഞ്ഞുകിടക്കും കരിനിഴലുകൾ
മുൾക്കിരീടമണിഞ്ഞു നിണമണിഞ്ഞു നീ തൂങ്ങിക്കിടന്നൂ ആ മരക്കുരിശിൽ മുൾക്കിരീടമണിഞ്ഞു നിണമണിഞ്ഞു നീ തൂങ്ങിക്കിടന്നൂ ആ മരക്കുരിശിൽ
ഇപ്പോഴും ഇത്തിക്കണ്ണികൾ ചൂടുംചൂരും തിരയുന്നു ഇപ്പോഴും ഇത്തിക്കണ്ണികൾ ചൂടുംചൂരും തിരയുന്നു
സ്കൂളിലേക്കു ഞാൻ പോകും നേരം, വലിയൊരു കാള കണ്ണുകൾ തുറിച്ച്, കൊമ്പുകൾ കുലുക്കി, സ്കൂളിലേക്കു ഞാൻ പോകും നേരം, വലിയൊരു കാള കണ്ണുകൾ തുറിച്ച്, കൊമ്പുകൾ കുലുക്കി,