നിന്നെ കാത്തിരുന്ന് എണ്ണി മടുത്ത നിമിഷങ്ങൾ ഓർക്കുന്നു.
നിനക്കെൻ ശരീരം വിട്ടു തരില്ല ഞാൻ, ജീവിക്കും എൻ ശരീരം മറ്റൊരു ശരീരത്തിൽ ...
ചലിക്കുമ്പോൾ ചിന്തിക്കുന്നില്ല കരയിപ്പിച്ചവസാനം പോകുമെന്ന്
കണ്ടത് പറഞ്ഞതും, കേട്ടതെഴുതിയതും വായിച്ചു പഠിച്ചതും തെറ്റ്!!
ഓളങ്ങൾ എണ്ണി കയ്യിട്ടടിച്ച് ദൂരെ തീരവും തേടിയെൻ ആത്മാവലഞ്ഞു.
കാറുകൾ വരി വരിയായി നില്ക്കുന്നതു കാണാം. പച്ച, ചുവപ്പ്, നീല, കറുപ്പ്, വെളുപ്പ്.
പ്രണയയുദ്ധങ്ങൾ ജയിച്ചിടാതെ മഴയിൽ നാം ചിതറിത്തെറിച്ചു പോയി
ഇനിയും മരിക്കാത്ത നിൻ ഓർമ്മകളെ മൂക സാക്ഷിയാക്കി ഞാനൊളിക്കും.
പ്രണയാർദ്രമാം നിൻ മിഴികളിൽ അലിയുന്നു ഞാനീ നിമിഷവും
ചെറുചുഴലിക്കാറ്റെനിക്കുചുറ്റും വന്നു വീശിപ്പൊലിയവേ, കാണാതെപോയി ഞാനാസുഗന്ധമാല്യം
വിഷാദം കണ്ടുകൺനിറഞ്ഞു നിന്നുപോയ്ബോധേശ്വരനും... ഞാനും.
അന്നുപെയ്താരു ചാറ്റൽ മഴയിൽ നീ ഈറനണിഞ്ഞു നിന്നതും ഈ വഴിയരികിലായ്.
നീ വരുന്നത് കാത്തിരിപ്പുണ്ടിപ്പോഴും
ഒരുനേരമെങ്കിലും ഒരുവറ്റിനായിട്ട് അലയുന്നു അവളിന്നും തെരുവോരത്ത്
മാതൃസ്നേഹം അളവിൽ കവിഞ്ഞു
എന്റെ കൈപ്പത്തിയിലെ വരകൾക്ക് നിന്റെ പേരിന്റെ ആകൃതിയാണ്
നെഞ്ചിലെ ചൂടുള്ള മാഗ്മ പോലെയാണ് ഹൃദയം
ഒന്നുചോദിച്ചാൽ...പ്രളയജലത്തിനും പറയുവാനുണ്ടാകും.
മാഞ്ഞു തുടങ്ങുന്നുവോ! മറന്നു തുടങ്ങുന്നുവോ?
വിധിയോട് മല്ലിട്ട് വിട പറഞ്ഞിരിക്കുന്നു.
Romance
Horror
Thriller
Crime
Inspirational
Children
Abstract
Drama
Tragedy
Fantasy
Classics
Action
Comedy